പശ്ചിമേഷ്യയിലെ അഭയാർത്ഥികൾ

ദുഃഖകരമാണ്പശ്ചിമേഷ്യയുടെവൃത്താന്തങ്ങൾ. സുഖസുന്ദരമായിജീവിക്കുകയുംഭാവിയെപ്രതിശുഭവിശ്വാസംവെച്ചുപുലർത്തുകയുംചെയ്തിരുന്നഒരുജനതഎല്ലാംനശിച്ചദുരന്തചിത്രങ്ങളായിരിക്കുന്നു. മുസ്ലിംരാഷ്ട്രങ്ങളിൽനിരന്തരപ്രശ്നങ്ങൾനിലനിൽക്കേണ്ടത്പലരുടെയുംആവശ്യമാണ്. ലോകത്ത്ഏറ്റവുമധികംപെട്രോളിയംനിക്ഷേപമുള്ളതിനാൽഇവിടെഏതെങ്കിലുംഅർത്ഥത്തിൽകൊല്ലുംകൊലയുംനടത്തുകയുംഅതുവഴിതങ്ങളുടെസാമ്രാജ്യത്വലക്ഷ്യങ്ങൾപൂർത്തീകരിക്കുകയുമാണ്പാശ്ചാത്യൻശക്തികൾ. മുസ്ലിംഭൂമികയായഫലസ്തീനിനെനെടുകെഛേദിച്ച്ജൂതരുടെചെന്നായരാഷ്ട്രംസ്ഥാപിച്ചതടക്കംഇതിന്റെഭാഗമാണ്. പ്രശ്നങ്ങളുണ്ടാക്കാൻവേണ്ടിവിവിധപോരാട്ടഗ്രൂപ്പുകളെഅവർപടച്ചുവിടുന്നു. താലിബാൻ, ഇസിൽ, ഹൂതികൾപോലുള്ളഭീകരസംഘങ്ങളൊക്കെരൂപംകൊണ്ടതുംവളർച്ചപ്രാപിച്ചതുംഅമേരിക്കയുംഇസ്രയേലുംനിർലോപംസഹായിച്ചിട്ടാണെന്നത്ഇന്നൊരുരഹസ്യമല്ല.

കൊന്നുംചത്തുംഇത്തരംവാലാട്ടികൂട്ടങ്ങൾമുന്നേറുമ്പോൾപിറന്നനാട്ടിൽസൈ്വര്യമായിജീവിക്കാനാകാതെലക്ഷക്കണക്കിനുപച്ചമനുഷ്യരാണ്യാതനകൾഅനുഭവിക്കുന്നത്. വർണിക്കാനാകാത്തപ്രതിസന്ധിയിൽഎങ്ങോട്ടെന്നില്ലാതെപലായനംചെയ്യുകയാണവർ. കടലിൽമരണപ്പെടുന്നവരേക്കാൾദുരിതമാണ്യൂറോപ്പിന്റെഏതെങ്കിലുംതീരത്ത്കയറിപ്പറ്റിയവരുടേത്. വെടിയൊച്ചകൾനിലച്ച്ശാന്തമായജന്മഭൂമിയിലേക്ക്തിരിച്ചെത്തിസമാധാനത്തോടെജീവിക്കാനാകുമ്പോഴേഈപ്രശ്നംശരിയായവിധംപരിഹരിക്കപ്പെടുകയുള്ളൂ. യുഎൻപോലുള്ളപ്രസ്ഥാനങ്ങൾഇതിനുവേണ്ടിയാണ്പ്രവർത്തിക്കേണ്ടത്. നമുക്ക്പ്രാർത്ഥിക്കാം.

Exit mobile version